സ്വന്തം ലേഖകൻ
വ്‌ളാത്താങ്കര: വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ തീർത്ഥാടന ദേവാലയത്തന് കീഴിലെ വലിയകുളം അത്‌ഭുതമാതാ കുരിശടി കുത്തിത്തുറന്ന് മോഷണം. കളളനെ നട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റെഡിയിൽ എടുത്തതായി സൂചന.
മാതാവിന്റെ തിരുസ്വരൂപത്തിലുണ്ടായിരുന്ന 2 നോട്ട് മാലകൾ കാണാതായതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ കമ്പിപ്പാരകൊണ്ട് കുരിശടിയുടെ കാണിക്ക വഞ്ചി കുത്തിപൊളിക്കുന്ന ശബ്‌ദം കേട്ട നാട്ടുകാർ ഒടിയെത്തിയെങ്കിലും കളളന്‍മാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഓടി രക്ഷപ്പെട്ട കളളന്‍മാരെ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റെഡിയിൽ എടുത്ത്.
സംഭവമറിഞ്ഞ് ഇടവക വികാരി ഫാ. എസ്. എം അനിൽകുമാർ ഉൾപ്പെടെയുളളവർ സംഭവസ്‌ഥലത്തെത്തി.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.