
സ്വന്തം ലേഖകൻ
വ്‌ളാത്താങ്കര: വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ തീർത്ഥാടന ദേവാലയത്തന് കീഴിലെ വലിയകുളം അത്‌ഭുതമാതാ കുരിശടി കുത്തിത്തുറന്ന് മോഷണം. കളളനെ നട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റെഡിയിൽ എടുത്തതായി സൂചന.
മാതാവിന്റെ തിരുസ്വരൂപത്തിലുണ്ടായിരുന്ന 2 നോട്ട് മാലകൾ കാണാതായതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ കമ്പിപ്പാരകൊണ്ട് കുരിശടിയുടെ കാണിക്ക വഞ്ചി കുത്തിപൊളിക്കുന്ന ശബ്‌ദം കേട്ട നാട്ടുകാർ ഒടിയെത്തിയെങ്കിലും കളളന്‍മാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഓടി രക്ഷപ്പെട്ട കളളന്‍മാരെ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റെഡിയിൽ എടുത്ത്.
സംഭവമറിഞ്ഞ് ഇടവക വികാരി ഫാ. എസ്. എം അനിൽകുമാർ ഉൾപ്പെടെയുളളവർ സംഭവസ്‌ഥലത്തെത്തി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.