Categories: World

രാഷ്‌ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ

രാഷ്‌ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ

സാന്തിയാഗോ: ലാറ്റിനമേരിക്കയിലെ ആദിവാസികളെ കേൾക്കാനും അവരുടെ സംസ്കാരത്തെ മാനിക്കാനും രാഷ്‌ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.

ഇന്നലെ ചിലി സന്ദർശനത്തിനു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ രഹിതർ, കുടിയേറ്റക്കാർ, ആദിവാസികൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുവേണം രാജ്യത്തിന്‍റെ ഭാവി പടുത്തുയർത്തേണ്ടതെന്ന് മാർപാപ്പ നിർദേശിച്ചു. ചിലി നേടിയ ജനാധിപത്യ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു.

മാർപാപ്പയെ ശ്രവിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും എത്തിച്ചേർന്നു.

തിങ്കളാഴ്ച വൈകിട്ട് തലസ്ഥാനമായ സാന്തിയാഗോയിൽ വിമാനമിറങ്ങിയ മാർപാപ്പയെ പ്രസിഡന്‍റ് മിഷേൽ ബാച്ചെലെ സ്വീകരിച്ചു.

വിമാനത്താവളത്തിൽനിന്നുള്ള യാത്രാമധ്യേ മാർപാപ്പ അപ്രതീക്ഷിതമായി കിഴക്കൻ സാന്തിയാഗോയിലെ സാൻ ലൂയിജി ബെൽട്രാൻ ഡി പുഡാഹുയേൽ പള്ളിയിൽ സ്ഥിതിചെയ്യുന്ന മോൺ. എന്‌‌റിക്വെ അൽവിയാർ ഉറൂഷിയായുടെ കബറിടത്തിൽ പ്രാർഥിച്ചു.
സാന്തിയാഗോയിലെ സഹായമെത്രാനായിരുന്ന ഇദ്ദേഹം പാവപ്പെട്ടവരുടെ ബിഷപ്പെന്നാണ് അറിയപ്പെട്ടിരുന്നത്. 1982ലാണ് മരിച്ചത്.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago