
സ്വന്തം ലേഖകന്‍
മാറനല്ലൂര്‍: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ ലിറ്റിന്‍ വെ ദിനം ആഘോഷിച്ചു.
ഇടവക സഹ വികാരി ഫാ.അലക്സ് സൈമണ്‍ ലിറ്റില്‍വെ പാതക ഉയര്‍ത്തി. തുടര്‍ന്ന്, ദിവ്യബലിയും ഉണ്ടായിരുന്നു. കുട്ടികള്‍ വിശുദ്ധ കൊച്ചുത്രേസയുടെ ജീവിതം കണ്ട് വളരണമെന്നും കൊച്ചുത്രേസ്യാ നല്‍കുന്നത് സ്നേഹത്തിന്‍റെ സന്ദേശമാണെന്നും ഫാ.അലക്സ് സൈമണ്‍ പറഞ്ഞു.
ഡീക്കന്‍ സാവിയോ വചനം പങ്കുവച്ചു. ലിറ്റില്‍ വെ ദിനത്തിന്‍റെ ഭാഗമായി കുരുന്നുകള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
This website uses cookies.