
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: റഷ്യയിൽ ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് ഫ്രാന്‍സിസ് പാപ്പാ പ്രാർത്ഥനാശംസൾ അര്‍പ്പിച്ചു. ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെഅവസാനത്തിലാ
സംസ്ക്കാരങ്ങളും മതങ്ങളും തമ്മിൽ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളർത്താനുള്ള നല്ലൊരു അവസരമാവട്ടെ
ഈ ഫുട്ബോൾ മാമാങ്കം! അതുവഴി രാഷ്ട്രങ്ങൾ തമ്മിൽ ഐക്യവും സമാധാനവും വളരട്ടെയെന്ന് ആശംസിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആശംസയെ വത്തിക്കാനിൽ സംഗമിച്ച ആയിരങ്ങൾ ഹസ്തഘോഷം മുഴക്കിയാണ് സ്വീകരിച്ചത്.
കളിക്കാർക്കു മാത്രമല്ല, അതിന്‍റെ സംഘാടകർക്കും, കളി നിയന്തിക്കുന്നവർ
ക്കും, കളികാണാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫുട്‌ബോൾ ആസ്വദിക്കുന്ന സകലർക്കും പാപ്പാ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഫീഫായുടെ 209 അംഗരാഷ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയിൽ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο ഊഴത്തിനാണ് റഷ്യ ഇപ്പോൾ ആതിഥ്യം വഹിക്കുന്നത്.
ഫീഫാ മാമാങ്കത്തിൽ പങ്കെടുക്കാൻ അർഹതനേടിയിട്ടുള്ള ഏക ഏഷ്യൻ രാജ്യം കൊറിയയാണ്. ഇറ്റലിക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. പാപ്പായുടെ ജന്മനാടായ അർജന്‍റീനയും മത്സരത്തിലുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.