
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: റഷ്യയിൽ ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് ഫ്രാന്‍സിസ് പാപ്പാ പ്രാർത്ഥനാശംസൾ അര്‍പ്പിച്ചു. ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെഅവസാനത്തിലാ
സംസ്ക്കാരങ്ങളും മതങ്ങളും തമ്മിൽ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളർത്താനുള്ള നല്ലൊരു അവസരമാവട്ടെ
ഈ ഫുട്ബോൾ മാമാങ്കം! അതുവഴി രാഷ്ട്രങ്ങൾ തമ്മിൽ ഐക്യവും സമാധാനവും വളരട്ടെയെന്ന് ആശംസിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആശംസയെ വത്തിക്കാനിൽ സംഗമിച്ച ആയിരങ്ങൾ ഹസ്തഘോഷം മുഴക്കിയാണ് സ്വീകരിച്ചത്.
കളിക്കാർക്കു മാത്രമല്ല, അതിന്‍റെ സംഘാടകർക്കും, കളി നിയന്തിക്കുന്നവർ
ക്കും, കളികാണാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫുട്‌ബോൾ ആസ്വദിക്കുന്ന സകലർക്കും പാപ്പാ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഫീഫായുടെ 209 അംഗരാഷ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയിൽ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο ഊഴത്തിനാണ് റഷ്യ ഇപ്പോൾ ആതിഥ്യം വഹിക്കുന്നത്.
ഫീഫാ മാമാങ്കത്തിൽ പങ്കെടുക്കാൻ അർഹതനേടിയിട്ടുള്ള ഏക ഏഷ്യൻ രാജ്യം കൊറിയയാണ്. ഇറ്റലിക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. പാപ്പായുടെ ജന്മനാടായ അർജന്‍റീനയും മത്സരത്തിലുണ്ട്.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.