
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകത്തിൽ ക്രൈസ്തവരെന്നല്ല ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവരുടെ വിശ്വാസത്തെയും സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും, സ്ത്രീയും പുരുഷനും തമ്മിലുള്ള ഐക്യത്തെയും നശിപ്പിക്കാൻ സാത്താൻ ശ്രമിക്കുകയാണെന്നും യുദ്ധവും ഇത്തരത്തിലുള്ള അക്രമങ്ങളും അതിനുള്ള ഉപകരണങ്ങളാണെന്നും പാപ്പാ പറഞ്ഞു.
വത്തിക്കാനിൽ, വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാർത്തെ” കപ്പേളയിൽ വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാന മദ്ധ്യേ വചനം പങ്കുവയ്ക്കുകയായിരുന്നു നടത്തുകയായിരുന്നു പാപ്പാ.
ലോകത്തിൽ ഇന്നും ക്രൈസ്തവർ ദാരുണമായി പീഢിപ്പിക്കപ്പെടുമ്പോൾ വാർത്താമാധ്യമങ്ങൾ മൗനം പാലിക്കുകയും ചെയ്യന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ആയുധനിർമ്മാണ ശാലകൾ നടത്തുന്നവരെ പാപ്പാ കുറ്റപ്പെടുത്തി. പട്ടിണി, അടിമത്തം, സാസ്കാരിക കോളണിവത്ക്കരണം, യുദ്ധങ്ങൾ എന്നിവയുടെയല്ലാം പിന്നിൽ സാത്താനാണെന്നും; അടിമത്തത്തിന്‍റെ രൂപങ്ങൾ നിരവധിയാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.