
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: റഷ്യയിൽ ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് ഫ്രാന്‍സിസ് പാപ്പാ പ്രാർത്ഥനാശംസൾ അര്‍പ്പിച്ചു. ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെഅവസാനത്തിലാ
സംസ്ക്കാരങ്ങളും മതങ്ങളും തമ്മിൽ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളർത്താനുള്ള നല്ലൊരു അവസരമാവട്ടെ
ഈ ഫുട്ബോൾ മാമാങ്കം! അതുവഴി രാഷ്ട്രങ്ങൾ തമ്മിൽ ഐക്യവും സമാധാനവും വളരട്ടെയെന്ന് ആശംസിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആശംസയെ വത്തിക്കാനിൽ സംഗമിച്ച ആയിരങ്ങൾ ഹസ്തഘോഷം മുഴക്കിയാണ് സ്വീകരിച്ചത്.
കളിക്കാർക്കു മാത്രമല്ല, അതിന്‍റെ സംഘാടകർക്കും, കളി നിയന്തിക്കുന്നവർ
ക്കും, കളികാണാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫുട്‌ബോൾ ആസ്വദിക്കുന്ന സകലർക്കും പാപ്പാ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഫീഫായുടെ 209 അംഗരാഷ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയിൽ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο ഊഴത്തിനാണ് റഷ്യ ഇപ്പോൾ ആതിഥ്യം വഹിക്കുന്നത്.
ഫീഫാ മാമാങ്കത്തിൽ പങ്കെടുക്കാൻ അർഹതനേടിയിട്ടുള്ള ഏക ഏഷ്യൻ രാജ്യം കൊറിയയാണ്. ഇറ്റലിക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. പാപ്പായുടെ ജന്മനാടായ അർജന്‍റീനയും മത്സരത്തിലുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.