
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വെട്ടുകാട് സെന്റ് ജോസഫ് ഇടവകാഗങ്ങളായ നിധിഷയും നിമ്മ്യയും സംസ്കൃത വ്യാകരണത്തില്‍ 3 ഉം 4ഉം റാങ്കുകള്‍ നേടി അഭിമാനമായി. കുളത്തൂര്‍ കാരക്കോട് ചിറക്ക് കിഴക്കുകര വീട്ടില്‍ ക്ഷീര കര്‍ഷകനായ ജോസിന്റെയും സിന്ധുവിന്‍റെയും ഇരട്ട മക്കളാണ് നിധിഷയും നിമ്മ്യയും.
സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും വ്യാകരണത്തില്‍ പിജി ചെയ്യാനൊരുങ്ങുകയാണ്. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കരായിരുന്നവര്‍ വലിയവിള സ്കൂളിലും കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലുമായാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഇരുവരും ഇടവകയിലെ മതബോധന അദ്ധ്യാപികമാരാണു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും, ഇടവക വികാരി ഫാ.സജിതോമസും, സഹവികാരി ഫാ.സജിന്‍തോമസും റാങ്കുകാരെ അഭിനന്ദിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.