
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: പ്രളയബാധിതര്‍ക്ക് കെട്ടുകണക്കിന് പുത്തന്‍വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കി മാതൃകയായി തൃശ്ശൂര്‍ക്കാരന്‍ ആന്റോയും. തന്റെ ചെറിയ കടയിലെ പകുതിയോളം വസ്ത്രങ്ങളാണ് അദ്ദേഹം നൽകിയത്. ഇത്തരത്തിൽ ധാരാളം നന്മരങ്ങളുണ്ട് നമുക്ക് ചുറ്റും എന്നത് മറക്കാതിരിക്കാം.
ചാലക്കുടി മാര്‍ക്കറ്റിലെ “ആന്റോ ഫാഷന്‍ വെയര്‍” ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ കടയില്‍നിന്ന് നിരവധി വസ്ത്രങ്ങള്‍ നല്‍കിയത്. ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള വസ്തുക്കള്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് കമ്മറ്റിയുടെ സംഘത്തിലൂടെയാണ് ആന്റോ വസ്ത്രങ്ങള്‍ കൈമാറിയത്.
ഇങ്ങനെ സോഷ്യൽ മീഡിയാകൾ വെളിച്ചത്ത് കൊണ്ടുവരാത്ത, അല്ലെങ്കിൽ സോഷ്യൽ മീഡിയായുടെ വെളിച്ചത്ത് വരാൻ ആഗ്രഹിക്കാത്ത നിശബ്ദ സേവകരായി അനേകം നന്മമരങ്ങൾ കേരളക്കരയിലുണ്ടെന്ന് മറക്കാതിരിക്കാം. ഏതെങ്കിലുമൊക്കെ വേറിട്ട സോഷ്യൽ മീഡിയാ പ്രചരങ്ങളിൽ വീണ് നമ്മുടെ ചുറ്റുവട്ടത്തുള്ള നന്മമരങ്ങളെ മറക്കാതിരിക്കാം.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.