
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ സിൽവർജൂബിലിയുടെ സാഘോഷമായ സമാപനത്തിനുശേഷം വൈദീക വാർഷിക ധ്യാനത്തോടെ പുതിയ തുടക്കം. ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന വാർഷികധ്യാനത്തിനാണ് ഞായറാഴ്ച തുടക്കമായത്. കപ്പൂച്ചിൻ സന്യാസ വൈദീകൻ റവ.ഡോ.ബേർണി വർഗീസാണ് ധ്യാനം നയിക്കുന്നത്.
ജൂബിലി വർഷവും കടന്ന് ഇരുപത്തിയാറാമത് വർഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ അദ്ധ്യാത്മിക ജീവിതത്തിൽ പുത്തനുണർവ് പകരുന്നതിന് ഈ വാർഷികധ്യാനം സഹായിക്കുമെന്നും, കഴിഞ്ഞകാലഘട്ട ജീവിതത്തിലേയ്ക്കൊരു ആവലോകനവും കൂടിയായിരിക്കും ഈ ധ്യാനമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
തിരുവചന സഹായത്തോടെ മനഃശാസ്ത്ര സമീപനവും ഉൾക്കൊള്ളിച്ച് ഒരു സൈക്കോ-സ്പിരിച്ച്വൽ ധ്യാനരീതിയിലാണ് വാർഷികധ്യാനം നയിക്കപ്പെടുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.