
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ സിൽവർജൂബിലിയുടെ സാഘോഷമായ സമാപനത്തിനുശേഷം വൈദീക വാർഷിക ധ്യാനത്തോടെ പുതിയ തുടക്കം. ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന വാർഷികധ്യാനത്തിനാണ് ഞായറാഴ്ച തുടക്കമായത്. കപ്പൂച്ചിൻ സന്യാസ വൈദീകൻ റവ.ഡോ.ബേർണി വർഗീസാണ് ധ്യാനം നയിക്കുന്നത്.
ജൂബിലി വർഷവും കടന്ന് ഇരുപത്തിയാറാമത് വർഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ അദ്ധ്യാത്മിക ജീവിതത്തിൽ പുത്തനുണർവ് പകരുന്നതിന് ഈ വാർഷികധ്യാനം സഹായിക്കുമെന്നും, കഴിഞ്ഞകാലഘട്ട ജീവിതത്തിലേയ്ക്കൊരു ആവലോകനവും കൂടിയായിരിക്കും ഈ ധ്യാനമെന്ന് വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
തിരുവചന സഹായത്തോടെ മനഃശാസ്ത്ര സമീപനവും ഉൾക്കൊള്ളിച്ച് ഒരു സൈക്കോ-സ്പിരിച്ച്വൽ ധ്യാനരീതിയിലാണ് വാർഷികധ്യാനം നയിക്കപ്പെടുന്നത്.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.