Categories: Kerala

ജനസാഗരമായി മലയാറ്റൂർ; തിരുനാൾ ഭക്തിസാന്ദ്രം

ജനസാഗരമായി മലയാറ്റൂർ; തിരുനാൾ ഭക്തിസാന്ദ്രം

സ്വന്തം ലേഖകൻ

മലയാറ്റൂർ: മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ മലയാറ്റൂരിന്‍റെ മണ്ണിൽ പുതുഞായർ തിരുനാൾദിനമായ ഇന്നലെ ആയിരക്കണക്കിന് കണ്ഠങ്ങളിൽനിന്നുയർന്നത് വിശ്വാസത്തിന്‍റെ നിലയ്ക്കാത്ത ആരവം. പൊന്നിൻകുരിശുമല മുത്തപ്പോ, പെൻമലകയറ്റം വിളികളാൽ മുഖരിതമായ അഖിലേന്ത്യാ തീർത്ഥാടനകേന്ദ്രം ഭക്തിയുടേയും വിശ്വാസത്തിന്‍റേയും നേർസാക്ഷ്യമായി. ഇന്നലെ ഇടതടവില്ലാതെ ഇവിടേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.

കുരിശുമുടിയിലും സെന്‍റ് തോമസ് പളളിയിലും (താഴത്തെ പളളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാൾ ഇന്നലെ ഭക്തിപൂർവം കൊണ്ടാടി. വ്യാഴാഴ്ച തിരുനാൾ കൊടിയേറിയതുമുതൽ കുരിശുമുടിയിൽ വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

മലമുകളിലേക്കുള്ള കൽപ്പടവുകൾ താണ്ടി മാർ തോമാ ശ്ലീഹായുടെ തിരുസ്വരൂപവും തിരുശേഷിപ്പും സൂക്ഷിച്ചിരിക്കുന്ന കുരിശുമുടിയും മാർത്തോമ്മാ മണ്ഡപത്തിലെ ബലിയർപ്പണ സന്നിധി, ആന കുത്തിയ പള്ളി, അത്ഭുത ഉറവ, പൊൻകുരിശ്, മാർതോമാശ്ലീഹായുടെ കാൽപ്പാടുകൾ എന്നിവിടങ്ങളും തൊട്ടു വണങ്ങിയ വിശ്വാസികൾ ഭാരത അപ്പസ്തോലന്‍റെ വിശ്വാസയാത്രയുടെ ഭാഗമായിത്തീരുകയായിരുന്നു.

വിശ്വാസതീക്ഷ്ണതയോടെ, ദുഃഖങ്ങളും ദുരിതങ്ങളും മുത്തപ്പന്‍റെ കാൽചുവട്ടിൽ സമർപ്പിച്ച് മലയിറങ്ങുമ്പോൾ വിശ്വാസികളുടെ മുഖത്ത് പ്രതിഫലിച്ചത് ആത്മീയാനുഭൂതിയുടെ നവചൈതന്യം.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 days ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago