ബാലരാമപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് നാളെ സമാപനമാവും.
ഇന്ന് വൈകിട്ട് ആരംഭിച്ച ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. വൈകിട്ട് 4- ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് ചപ്രങ്ങൾ ആശീർവദിച്ചതോടെ പ്രദക്ഷിണം ആരംഭിച്ചു.
വിശുദ്ധ കുരിശ്, തിരുഹൃദയം, വാഴ്‌ത്തപ്പെട്ട ദേവസഹായം പിളള, വിശുദ്ധ സെബസ്‌ത്യാനോസ്, വിശുദ്ധ അന്തോണിയോസ്, പരിശുദ്ധ ദേവമാതാവ് തുടങ്ങി 5 ചപ്രങ്ങളാണ് പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ 8 മണിയോടെ പ്രദക്ഷിണം പളളിയങ്കണത്തിൽ തിരിച്ചെത്തും. രാവിലെ 9.30-ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. വചന സന്ദേശം ഡോ. ഗ്രിഗറി ആർ ബി നിർവ്വഹിക്കും.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.