
ബാലരാമപുരം: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന് നാളെ സമാപനമാവും.
ഇന്ന് വൈകിട്ട് ആരംഭിച്ച ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. വൈകിട്ട് 4- ന് ഇടവക വികാരി ഫാ. വത്സലൻ ജോസ് ചപ്രങ്ങൾ ആശീർവദിച്ചതോടെ പ്രദക്ഷിണം ആരംഭിച്ചു.
വിശുദ്ധ കുരിശ്, തിരുഹൃദയം, വാഴ്‌ത്തപ്പെട്ട ദേവസഹായം പിളള, വിശുദ്ധ സെബസ്‌ത്യാനോസ്, വിശുദ്ധ അന്തോണിയോസ്, പരിശുദ്ധ ദേവമാതാവ് തുടങ്ങി 5 ചപ്രങ്ങളാണ് പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ 8 മണിയോടെ പ്രദക്ഷിണം പളളിയങ്കണത്തിൽ തിരിച്ചെത്തും. രാവിലെ 9.30-ന് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. വചന സന്ദേശം ഡോ. ഗ്രിഗറി ആർ ബി നിർവ്വഹിക്കും.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.