
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആന്ധ്രാപ്രദേശിലെ കടപ്പ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് പ്രസാദ് ഗലേലായുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചു. ഡിസംബര്‍ 10-Ɔο തീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് കടപ്പയുടെ മെത്രാന്‍, ബിഷപ്പ് പ്രസാദ് ഗലേലാ സമര്‍പ്പിച്ച സ്ഥാനത്യാഗം പാപ്പാ അംഗീകരിച്ച വിവരം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
രണ്ടു വര്‍ഷത്തില്‍ അധികമായി സഭയിലും സമൂഹത്തിലും ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം സമര്‍പ്പിച്ച സ്ഥാനത്യാഗമാണ് പാപ്പാ അംഗീകരിച്ചതെന്ന് പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
ആന്ധ്രയിലെ കുര്‍ണൂള്‍ സ്വദേശിയായ ബിഷപ്പ് പ്രസാദ് 1989-ല്‍ തന്‍റെ രൂപതയില്‍ വൈദികനായി പൗരോഹിത്യം സ്വീകരിച്ചു. 2008-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ അദ്ദേഹത്തെ കടപ്പ രൂപതയുടെ മെത്രാനായി നിയോഗിച്ചു. വിരമിക്കുന്ന ബിഷപ്പ് പ്രസാദ് ഗലേലയ്ക്ക് 56 വയസ്സു പ്രായമുണ്ട്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.