
ബാലരാമപുരം: ഓഖി കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്ന തീരമേഖലക്ക് ഇടവകയുടെ തീർത്ഥാടന തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ നൽകി കമുകിൻകോട് ഇടവകയുടെ മാതൃക.
ഇന്നലെ രാത്രി തിരുനാളിന്റെ ഭാഗമായി നടന്ന തിരുനാൾ സൗഹൃദ സന്ധ്യയിൽ ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മക്ക് ഇടവകയുടെ സഹായ ധനമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഇടവക വികാരി ഫാ. വത്സലൻ ജോസ് കൈമാറി. യോഗത്തിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. പട്ടാമ്പി മുൻ എം.എൽ.എ. സി.പി. മുഹമ്മദ് ആശംസകളർപ്പിച്ചു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.