
സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപയിലെ കാക്കവിള സെന്റ് ആന്റണീസ് ദേവാലയ അംഗം എ.മാർക്കോസ് ഇടുക്കി ഡെപ്യൂട്ടി കളക്‌ടറായി നിയമിതനായി. ഇടവകയിലെ സജീവപ്രവർത്തകനാണ് ശ്രീ.മാർക്കോസ്.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അഭിനന്ദിച്ചു.
നെയ്യാറ്റിൻകര തഹസിൽദാറായിരുന്ന കാലത്ത് സ്‌തുത്യർഹമായ സേവനം കാഴ്‌ചവച്ചു. തീരദേശത്തെ പ്രശ്‌നങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുന്നതില്‍ വിജയം കൈവരിച്ച വ്യക്‌തികൂടിയാണ് മാർക്കോസ്. സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെട്ടും സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചുമാണ് ശ്രീ മാര്‍ക്കോസ് ശ്രദ്ധപിടിച്ച് പറ്റിയത്.
ഭാര്യ ജെ.സുനികാമുരി, മക്കൾ അരുൺ രാജ്, അഖിൽ രാജ്, അബിൻ രാജ്. നെയ്യാറ്റിൻകര രൂപതാ പ്രൊക്കുറേറ്റർ ഫാ.റോബിൻ സി. പീറ്ററിന്റെ കുടുംബാഗമാണ്.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.