
ഫാ.കിരണ്‍ രാജ്
നെയ്യാറ്റിന്‍കര: എല്ലാവരും ജനിക്കുമ്പോള്‍ തന്നെ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന് ആര്‍ച്ച് ബിഷപ് എം.സൂസപാക്യം. കീഴാറൂര്‍ വിശുദ്ധ പത്രോസ് ദേവാലയത്തില്‍ അന്തരിച്ച ഫാ.ഡി.ആന്‍റണിക്ക് വേണ്ടിയുളള ദിവ്യബലി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ക്രിസ്തുനാഥന്‍ മരണത്തിന്‍മേല്‍ വിജയം കൈവരിച്ചത് പോലെ ഫാ.ഡി.ആന്‍റണിയും ദൈവീക പൂര്‍ണ്ണതയിലേക്കെത്തും. വൈദികനെന്ന നിലയില്‍ ക്രിസ്തു വചനങ്ങള്‍ സാക്ഷാല്‍ക്കരിച്ചാണ് ആന്‍റണി അച്ചനും യാത്രയാകുന്നത്. എല്ലാവരും പരേതനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കണമെന്നും ബിഷപ് പറഞ്ഞു.
ദിവ്യബലിയില്‍ മോണ്‍.ജി.ക്രിസ്തുദാസ് ആമുഖ സന്ദേശം നല്‍കി. നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, കാട്ടാക്കട റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിൻസെന്‍റ് കെ. പീറ്റര്‍ തുടങ്ങി ധാരാളം വൈദികരും സഹകാര്‍മ്മികരായി.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.