
സ്വന്തം ലേഖകൻ
ബത്തേരി: അൽഫോൻസാ കോളജിൽ ബത്തേരി ഒയിസ്കാ ചാപ്റ്ററിന്റെ സാമ്പത്തിക സഹായത്തോടെ ഒൗഷധത്തോട്ടം ഒരുക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ടി.എൽ. സാബുവും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസും ചേർന്ന് നിർവഹിച്ചു.
നഗരസഭാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാധ്യക്ഷനും ചേർന്ന് ഒൗഷധച്ചെടി നട്ടു. പ്രകൃതിയോട് ചേർന്ന്, മായമില്ലാത്ത ഔഷധ ലക്ഷ്യത്തിലേക്കുള്ള മികച്ച കാൽവെയ്പ്പാണെന്ന് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ പ്രഫ. എ.വി. തര്യത്, ഓയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രഫ തോമസ് തേവര, ബത്തേരി ചാപ്റ്റർ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
This website uses cookies.