
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ നൽകാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും, ലോക്ക്ഡൗൺ ദിനങ്ങളിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കേരളാ ലത്തീൻ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിനുവേണ്ടി ചെയർമാൻ ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതോടൊപ്പം സ്വന്തം നാട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന സഹോദരങ്ങൾക്ക് യാത്രാ സൗകര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ആയതിനാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ആവശ്യമായ യാത്ര സൗകര്യവും രോഗികളാകുന്ന അതിഥി തൊഴിലാളികൾക്ക് വിവേചനം കൂടാതെ ആവശ്യമായ ശുശ്രൂഷ ലഭ്യമാകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ പ്രവാസികാര്യസമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.