സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി
കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്. പാപ്പ ക്ഷീണിതനാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്. പാപ്പക്ക് തീവ്രമായ ശ്വസ തടസമുണ്ടായെന്നും ആയതിനാല്‍ ഓക്സിജന്‍ നല്‍കുകയാണെന്നും കുറിച്ചിട്ടുണ്ട്.
ക്ഷീണിതനാണെങ്കിലും രാവിലെ പാപ്പ കസേരയിലിരുന്നെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെങ്ങുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം ശ്വാസ തടസമുണ്ടായെന്ന് വാര്‍ത്താക്കുറിപ്പ്
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.