സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി
കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്. പാപ്പ ക്ഷീണിതനാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്. പാപ്പക്ക് തീവ്രമായ ശ്വസ തടസമുണ്ടായെന്നും ആയതിനാല്‍ ഓക്സിജന്‍ നല്‍കുകയാണെന്നും കുറിച്ചിട്ടുണ്ട്.
ക്ഷീണിതനാണെങ്കിലും രാവിലെ പാപ്പ കസേരയിലിരുന്നെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെങ്ങുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം ശ്വാസ തടസമുണ്ടായെന്ന് വാര്‍ത്താക്കുറിപ്പ്
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.