
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :ഇക്കൊല്ലത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികത്വം വഹിക്കില്ല പകരം കര്‍ദിനാളിനെ നിയോഗിച്ച് ഫ്രാന്‍സിസ്പാപ്പ. അസുഖബാധിതനായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ തീരുമാനം.
മാര്‍ച്ച് 5 ന് ആഗോള കത്തോലിക്കാ സഭ നേമ്പിലേിക്ക് പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി പരമ്പരാഗതമായി ആവെന്‍റൈന്‍ കുന്നില്‍ നടക്കുന്ന വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് അപ്പോസ്തലിക് പെനിറ്റന്‍ഷ്യറിയുടെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികനാവും.
സെന്‍റ് ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന പരമ്പരാഗത രീതി ഇക്കൊല്ലവും അനുവര്‍ത്തിച്ചാവും തിരുകര്‍മ്മങ്ങള്‍. പ്രാരംഭ പ്രാര്‍ഥന സാന്‍റ് അന്‍സെല്‍മോ ദേവാലയത്തില്‍ തുടങ്ങി അവ്ന്‍റൈന്‍ കുന്നിലെ സാന്താ സബീന ബസിലിക്കയിലേക്ക് പ്രദക്ഷിണമായെത്തി അവിടെ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് നെറ്റിയില്‍ ചാരം പൂശുകയുമാണ് ചെയ്യുക.
പൊന്തിഫിക്കല്‍ ആരാധനക്രമ ക്രത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് ജിയോവാനി ഡീഗോ റാവെല്ലിയയാണ് ഇക്കാര്യം വത്തിക്കാന്‍ മാധ്യമ വിഭാഗത്തിലൂടെ അറിയിച്ചത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.