
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി :ഇക്കൊല്ലത്തെ വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് പാപ്പ കാര്‍മ്മികത്വം വഹിക്കില്ല പകരം കര്‍ദിനാളിനെ നിയോഗിച്ച് ഫ്രാന്‍സിസ്പാപ്പ. അസുഖബാധിതനായി തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പാപ്പയുടെ ഈ തീരുമാനം.
മാര്‍ച്ച് 5 ന് ആഗോള കത്തോലിക്കാ സഭ നേമ്പിലേിക്ക് പ്രവേശിക്കുന്നതിന്‍റെ മുന്നോടിയായി പരമ്പരാഗതമായി ആവെന്‍റൈന്‍ കുന്നില്‍ നടക്കുന്ന വിഭൂതി ബുധന്‍ തിരുകര്‍മ്മങ്ങള്‍ക്ക് അപ്പോസ്തലിക് പെനിറ്റന്‍ഷ്യറിയുടെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ഡി ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികനാവും.
സെന്‍റ് ജോണ്‍ ഇരുപത്തിമൂന്നാമന്‍റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന പരമ്പരാഗത രീതി ഇക്കൊല്ലവും അനുവര്‍ത്തിച്ചാവും തിരുകര്‍മ്മങ്ങള്‍. പ്രാരംഭ പ്രാര്‍ഥന സാന്‍റ് അന്‍സെല്‍മോ ദേവാലയത്തില്‍ തുടങ്ങി അവ്ന്‍റൈന്‍ കുന്നിലെ സാന്താ സബീന ബസിലിക്കയിലേക്ക് പ്രദക്ഷിണമായെത്തി അവിടെ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് നെറ്റിയില്‍ ചാരം പൂശുകയുമാണ് ചെയ്യുക.
പൊന്തിഫിക്കല്‍ ആരാധനക്രമ ക്രത്തിന്‍റെ പ്രീഫെക്ട് ആര്‍ച്ച് ബിഷപ്പ് ജിയോവാനി ഡീഗോ റാവെല്ലിയയാണ് ഇക്കാര്യം വത്തിക്കാന്‍ മാധ്യമ വിഭാഗത്തിലൂടെ അറിയിച്ചത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.