
ജോസ് മാർട്ടിൻ
കൊച്ചി: വരാപ്പുഴ അതിരൂപത കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. സ്നേഹത്തിൽ അധിഷ്ഠിതമായ സമാധാനത്തിന്റെ സ്ഥാപകനാണ് ക്രിസ്തുവെന്നും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും രാജാവായ ക്രിസ്തു ലോകം മുഴുവനും സമാധാനം നൽകട്ടെയെന്നും ആർച്ച്ബിഷപ്പ് ആശംസിച്ചു. ഇന്ന് ലോകം പലവിധത്തിലുള്ള അസമാധാനങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും കടന്നുപോകുമ്പോൾ ഓശാന ഞായർ ക്രിസ്തു നൽകുന്ന യഥാർത്ഥ സമാധാനത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.
വികാർ ജനറല്മാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസിലർ ഫാ.എബിജിൻ അറക്കൽ, കത്തീഡ്രൽ വികാരി മോൺ.ജോസഫ് പടിയാരംപറമ്പിൽ, ഫാ.ലിക്സൺ, ഫാ.ലെനീഷ്, ഫാ.ഡിനോയ് റിബേര എന്നിവർ സഹകാർമ്മികരായിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.