
അനിൽ ജോസഫ്
വിതുര: കുരിശുമലയുടെ ചരിത്രത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി ബോണക്കാട് കണ്‍വെന്‍ഷന്‍ സെന്റെറില്‍ സംഘടിപ്പിച്ചിരിക്കുന്ന “വിയാക്രൂച്ചിസ് എക്സ്പോ” കാണാന്‍ വന്‍തിരക്ക്. കുരിശുമലയുടെ പഴയ ചിത്രങ്ങളും, കഴിഞ്ഞ വര്‍ഷം കാണിത്തടത്തും വിതുര കലുങ്ക് ജംഗ്ഷനിലും കുരുശുയാത്രക്കിടെ ഉണ്ടായ പോലീസ് മര്‍ദനങ്ങള്‍ എന്നിവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിവിധ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ 350 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. ൪ വിഭാഗങ്ങളായി തരം തിരിച്ചുളള പ്രദര്‍ശനം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കുരിശുമല മീഡിയാ കമ്മറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.