
സ്വന്തം ലേഖകൻ
കാലിഫോര്‍ണിയ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ‘ബിഗ് ബാംഗ് സിദ്ധാന്തം’ ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്ത കത്തോലിക്കാ വൈദികന്‍ ഫാ. ജോര്‍ജസ് ലെമെയട്രറുടെ 124-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ഡൂഡിലുമായാണ് ഗൂഗിള്‍ ഫാ. ലെമെയട്രറോടുള്ള ആദരവ് പ്രകടമാക്കിയത്.
1894 ജൂലൈ പതിനേഴിനായിരുന്നു ബെല്‍ജിയം സ്വദേശിയായ ഫാ. ജോര്‍ജസിന്റെ ജനനം. 1923-ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു.
‘ഹബ്ബ്ള്‍സ് ലോ’, ‘ഹബ്ബ്ള്‍സ് കോണ്‍സ്റ്റന്റ്’ എന്നീ സിദ്ധാന്തങ്ങളാലും പ്രസിദ്ധനാണ് ഫാ. ലെമെയട്രർ. രണ്ടു സര്‍വകലാശാല ബിരുദങ്ങൾ ഉണ്ടായിരുന്നു ലെമെയട്രർക്ക്.
1966 ജൂലൈ 17-നാണ് അദ്ദേഹം അന്തരിച്ചത്.
സഭയ്ക്ക് ശാസ്ത്രവുമായി എന്ത് ബന്ധം എന്നും, സഭ സയൻസിൽ വിശ്വസിക്കുന്നില്ല എന്നും നിരന്തരം വാദിക്കുന്ന യുക്തിവാദികൾ, ഗൂഗിൾ ഈ കത്തോലിക്കാ വൈദികന് നൽകിയിരിക്കുന്ന ആദരവ് അവഗണിക്കാനാവില്ല.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.