
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബറിൽ നടക്കുവാൻ പോകുന്ന മെത്രാൻമാരുടെ സിനഡിന് നാലു പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ തന്റെ പ്രതിനിധികളായി വ്യത്യസ്ത സെക്ഷനുകൾ നിയന്ത്രിക്കുന്നതിനായുള്ള പ്രസിഡന്റുമാരായി നാലു കർദ്ദിനാളന്മാരെയാണ് ഫ്രാൻസിസ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.
ഇറാഖിലെ ബാഗ്ദാദിന്റെ കാൻഡിയൻ പാത്രിയർക്കീസായ കർദിനാൾ ലൂയിസ് സാക്കോ;
മഡഗാസ്കറിലെ ടോമാസിന കർദ്ദിനാൾ ദേസിയർ തസരഹാസന;
മ്യാൻമറിലെ യാങ്കൺ കർദിനാൾ ചാൾസ് ബോ;
പാപ്പുവ ന്യൂ ജ്യുയിയായിലെ പോർട്ട് മോറെസ്ബിയിൻ കർദിനാൾ ജോൺ റിബാറ്റ് എന്നിവരെയാണ് പോപ്പ് നാമനിർദ്ദേശം ചെയ്തത്.
ഒക്ടോബർ 3 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെത്രാന്മാരുടെ സിനഡിൽ “യുവജനവും, വിശ്വാസവും, ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയമാണ് ചർച്ച ചെയ്യുക.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.