
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബറിൽ നടക്കുവാൻ പോകുന്ന മെത്രാൻമാരുടെ സിനഡിന് നാലു പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ തന്റെ പ്രതിനിധികളായി വ്യത്യസ്ത സെക്ഷനുകൾ നിയന്ത്രിക്കുന്നതിനായുള്ള പ്രസിഡന്റുമാരായി നാലു കർദ്ദിനാളന്മാരെയാണ് ഫ്രാൻസിസ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.
ഇറാഖിലെ ബാഗ്ദാദിന്റെ കാൻഡിയൻ പാത്രിയർക്കീസായ കർദിനാൾ ലൂയിസ് സാക്കോ;
മഡഗാസ്കറിലെ ടോമാസിന കർദ്ദിനാൾ ദേസിയർ തസരഹാസന;
മ്യാൻമറിലെ യാങ്കൺ കർദിനാൾ ചാൾസ് ബോ;
പാപ്പുവ ന്യൂ ജ്യുയിയായിലെ പോർട്ട് മോറെസ്ബിയിൻ കർദിനാൾ ജോൺ റിബാറ്റ് എന്നിവരെയാണ് പോപ്പ് നാമനിർദ്ദേശം ചെയ്തത്.
ഒക്ടോബർ 3 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെത്രാന്മാരുടെ സിനഡിൽ “യുവജനവും, വിശ്വാസവും, ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയമാണ് ചർച്ച ചെയ്യുക.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.