
സ്വന്തം ലേഖകൻ
വ്‌ളാത്താങ്കര: വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ തീർത്ഥാടന ദേവാലയത്തന് കീഴിലെ വലിയകുളം അത്‌ഭുതമാതാ കുരിശടി കുത്തിത്തുറന്ന് മോഷണം. കളളനെ നട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റെഡിയിൽ എടുത്തതായി സൂചന.
മാതാവിന്റെ തിരുസ്വരൂപത്തിലുണ്ടായിരുന്ന 2 നോട്ട് മാലകൾ കാണാതായതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ കമ്പിപ്പാരകൊണ്ട് കുരിശടിയുടെ കാണിക്ക വഞ്ചി കുത്തിപൊളിക്കുന്ന ശബ്‌ദം കേട്ട നാട്ടുകാർ ഒടിയെത്തിയെങ്കിലും കളളന്‍മാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഓടി രക്ഷപ്പെട്ട കളളന്‍മാരെ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റെഡിയിൽ എടുത്ത്.
സംഭവമറിഞ്ഞ് ഇടവക വികാരി ഫാ. എസ്. എം അനിൽകുമാർ ഉൾപ്പെടെയുളളവർ സംഭവസ്‌ഥലത്തെത്തി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.