
സ്വന്തം ലേഖകൻ
വ്‌ളാത്താങ്കര: വ്‌ളാത്താങ്കര സ്വർഗ്ഗാരോപിതമാതാ തീർത്ഥാടന ദേവാലയത്തന് കീഴിലെ വലിയകുളം അത്‌ഭുതമാതാ കുരിശടി കുത്തിത്തുറന്ന് മോഷണം. കളളനെ നട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റെഡിയിൽ എടുത്തതായി സൂചന.
മാതാവിന്റെ തിരുസ്വരൂപത്തിലുണ്ടായിരുന്ന 2 നോട്ട് മാലകൾ കാണാതായതായി നാട്ടുകാർ പറഞ്ഞു. ഇന്നലെ അർദ്ധരാത്രിയോടെ കമ്പിപ്പാരകൊണ്ട് കുരിശടിയുടെ കാണിക്ക വഞ്ചി കുത്തിപൊളിക്കുന്ന ശബ്‌ദം കേട്ട നാട്ടുകാർ ഒടിയെത്തിയെങ്കിലും കളളന്‍മാർ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരിൽ ചിലർ ഓടി രക്ഷപ്പെട്ട കളളന്‍മാരെ കണ്ടിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഒരാളെ പോലീസ് കസ്റ്റെഡിയിൽ എടുത്ത്.
സംഭവമറിഞ്ഞ് ഇടവക വികാരി ഫാ. എസ്. എം അനിൽകുമാർ ഉൾപ്പെടെയുളളവർ സംഭവസ്‌ഥലത്തെത്തി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.