
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ ചത്വരത്തില്‍ ഉക്രെയ്ന്‍ പാതകകള്‍ പാറിപ്പറന്നു. ഉക്രെയ്ന്‍ രാജ്യത്തിന്‍റെ പതാകകളുമായി 25000 തിര്‍ഥാടകര്‍ ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഞ്ചലൂസ് പ്രസംഗത്തില്‍ പങ്കെടുത്തതോടെ വത്തിക്കാന്‍ ഉക്രെയ്ന്‍ വിഷയത്തില്‍ നിലപാട് കൃത്യമായി വീണ്ടും വ്യക്തമാക്കുകയാണ്.
ഉക്രെയ്നില്‍ സമാധാനത്തിനും തുറന്ന മാനുഷിക ഇടനാഴികള്‍ക്കുമായിപ്പാപ്പ അഭ്യര്‍ത്ഥിച്ചു. യുക്രെയ്നിലെ സമാധാനത്തിനും മാനുഷിക ഇടനാഴികള്‍ ഉറപ്പുനല്‍കുന്നതിനും, യുദ്ധത്തില്‍ ഇരയായവരുടെ, പ്രത്യേകിച്ച് പലായനം ചെയ്യുന്ന അമ്മമാരുടെയും കുട്ടികളുടെയും സഹായത്തിനായി എല്ലാവരും ശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്നിലെ ശത്രുത അവസാനിപ്പിക്കാനും പലായനം ചെയ്യുന്നവര്‍ക്ക് അടിയന്തര സഹായവും പാര്‍പ്പിടവും ലഭിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ ഉറപ്പാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ആവശ്യപെട്ടു.
യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിനായി വത്തിക്കാന്‍ എന്തിനും തയ്യാറാണെന്ന് വ്യക്തമാക്കിയ പാപ്പ ഉക്രെയ്നിലേക്ക് രണ്ട് കര്‍ദ്ദിനാള്‍മാര്‍ അയച്ചെന്നും വ്യക്തമാക്കി,
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.