
അനുജിത്ത്
കാട്ടാക്കട: ഈരാറ്റിൻപുറം വി. ഗീവർഗീസ് ദേവാലയത്തിൽ ലിറ്റിൽവേ ദിനം വ്യത്യസ്തയാർന്ന രീതിയിൽ ആഘോഷിച്ചു.
ലിറ്റിൽവേ ദിനാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുരുന്നുകൾ വെളിയംകോട് പുഷ്പാഞ്ജലി കോണ്വെന്റിലെ അമ്മമാരെ സന്ദർശിച്ചു.
വൃദ്ധസദനത്തിലെ അമ്മമാർക്കൊപ്പം കളിച്ചും ചിരിച്ചും ആടിയും പാടിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ലിറ്റൽവേ ദിനത്തിലൂടെ വേറിട്ടൊരു മാതൃകയാണ് കുഞ്ഞുങ്ങൾ സമൂഹത്തിനു പകർന്നു നൽകിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അമ്മമാർക്കൊപ്പം ഒത്തുകൂടിയ കുഞ്ഞുങ്ങൾ വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.
പ്രായമായവരോടുള്ള സ്നേഹവും ദയയും കാരുണ്യവും വർദ്ധിക്കുവാനും. അവരുടെ അവസ്ഥ കണ്ടു മാതാപിതാക്കളെ ബഹുമാനിക്കുവാനും ഈ സന്ദർശനം സഹായിക്കുമെന്നും, കുഞ്ഞുങ്ങളുടെ സന്ദർശനം വളരെയധികം സന്തോഷം നൽകുന്നുവെന്നും സിസ്റ്റർ സുപ്പീരിയർ റോസ്മേരി പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.