
ഫാ.വിശാൽ മച്ചുങ്കൽ
റോം: പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള റോമിലെ ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് ഒരു മലയാളി. കൊച്ചിരൂപതാംഗമായ ബ്രദർ ഡെൽഫിൻ ജോബ് അറക്കലാണ് ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് വരുന്നത് എന്നതാണ് പ്രത്യേകത. ഉർബനിയാന കോളേജ് റെക്ടർ ബ്രദർ ഡെൽഫിനെ തെരെഞ്ഞെടുത്ത വിവരം അറിയിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സഹപാഠികൾ ഡെൽഫിൻ ജോബിനെ വരവേറ്റത്.
ഉർബാനിയാനാ കോളേജിൽ തന്നെ ദൈവശാസ്ത്ര പഠനം കഴിഞ്ഞതിനുശേഷം, കാനോൻ നിയമത്തിൽ ഉപരിപഠനം നടത്തുകയാണ് അദ്ദേഹം. കൊച്ചി രൂപതയിലെ ചെല്ലാനം സെന്റ് സെബാസ്റ്റിൻ ഇടവകാംഗമായ അറക്കൽ വർഗ്ഗീസ്, ഫിലോമിന ദമ്പതികളുടെ നാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് ബ്രദർ ഡെൽഫിൻ ജോബ് അറക്കൽ.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.