
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: 2018-ലെ പ്രളയത്തിൽ താമസയോഗ്യമല്ലാതായ ചേന്ദമംഗലം പഞ്ചായത്തിലെ കടൽവാതുരുത്ത് പുത്തേഴത്ത് ജോസഫ് ആന്റണിക്ക് കോട്ടപ്പുറം രൂപത പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടപ്പുറം രൂപതയും സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) ചേർന്നാണ് ഭവനം പൂർത്തീകരിച്ചത്.
കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ പ്രതിനിധിയായി, ഭവനത്തിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും രൂപതാ വികാരി ജനറാൾ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, കടൽ വാതുരുത്ത് ഹോളി ക്രോസ് പള്ളിവികാരി ഫാ.ഷിജു കല്ലറക്കൽ എന്നിവർ പങ്കെടുത്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.