
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: 2018-ലെ പ്രളയത്തിൽ താമസയോഗ്യമല്ലാതായ ചേന്ദമംഗലം പഞ്ചായത്തിലെ കടൽവാതുരുത്ത് പുത്തേഴത്ത് ജോസഫ് ആന്റണിക്ക് കോട്ടപ്പുറം രൂപത പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടപ്പുറം രൂപതയും സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) ചേർന്നാണ് ഭവനം പൂർത്തീകരിച്ചത്.
കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ പ്രതിനിധിയായി, ഭവനത്തിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും രൂപതാ വികാരി ജനറാൾ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, കടൽ വാതുരുത്ത് ഹോളി ക്രോസ് പള്ളിവികാരി ഫാ.ഷിജു കല്ലറക്കൽ എന്നിവർ പങ്കെടുത്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.