
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് മാതാവിന്‍റെ ഗ്രോട്ടോ, മാതാവിന്‍റെ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടാസ്വദിക്കാനുളള അവസരമാണുളളത്. സഭ പരിശുദ്ധ അമ്മയെ പ്രത്യകമായി ആദരിക്കുന്ന ഈ മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലൂടെ ഒരു മ്രരിയന്‍ തീര്‍ഥാടനം ലഭ്യമാകുമെന്നത് തീര്‍ച്ചയാണ്.
മെയ് 4 മുതല്‍ 29 വരെ, എല്ലാ ശനി, ബുധന്‍ ദിവസങ്ങളിലും, ഫ്രാന്‍സിസ്പാപ്പയുടെ പൊതു ദര്‍ശന പരിപാടിക്ക് ശേഷം, വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ലോകമെമ്പാടുമുള്ള മാതാവിന്‍റെ നിരവധി ചിത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുളളവര്‍ക്ക് വത്തിക്കാന്‍ മ്യൂസിയങ്ങള്‍ വഴി ബുക്ക് ചെയ്യാം.
വത്തിക്കാന്‍ സിറ്റിയുടെ പകുതിയോളം വരുന്ന 57 ഏക്കറിലധികം പൂന്തോട്ടങ്ങളാണുളളത്. മേയ് മാസം പൂക്കളുടെ മാസം കൂടിയായതിനാല്‍ വിവിധ ഇനങ്ങളിലെ പൂക്കളും ഈ മാസം വത്തിക്കാന്‍ ഗാര്‍ഡനില്‍ ആസ്വദിക്കാം.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.