സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബറിൽ നടക്കുവാൻ പോകുന്ന മെത്രാൻമാരുടെ സിനഡിന് നാലു പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ തന്റെ പ്രതിനിധികളായി വ്യത്യസ്ത സെക്ഷനുകൾ നിയന്ത്രിക്കുന്നതിനായുള്ള പ്രസിഡന്റുമാരായി നാലു കർദ്ദിനാളന്മാരെയാണ് ഫ്രാൻസിസ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.
ഇറാഖിലെ ബാഗ്ദാദിന്റെ കാൻഡിയൻ പാത്രിയർക്കീസായ കർദിനാൾ ലൂയിസ് സാക്കോ;
മഡഗാസ്കറിലെ ടോമാസിന കർദ്ദിനാൾ ദേസിയർ തസരഹാസന;
മ്യാൻമറിലെ യാങ്കൺ കർദിനാൾ ചാൾസ് ബോ;
പാപ്പുവ ന്യൂ ജ്യുയിയായിലെ പോർട്ട് മോറെസ്ബിയിൻ കർദിനാൾ ജോൺ റിബാറ്റ് എന്നിവരെയാണ് പോപ്പ് നാമനിർദ്ദേശം ചെയ്തത്.
ഒക്ടോബർ 3 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെത്രാന്മാരുടെ സിനഡിൽ “യുവജനവും, വിശ്വാസവും, ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയമാണ് ചർച്ച ചെയ്യുക.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.