
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈ വർഷം ഒക്ടോബറിൽ നടക്കുവാൻ പോകുന്ന മെത്രാൻമാരുടെ സിനഡിന് നാലു പ്രസിഡന്റുമാരെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
യുവജനങ്ങളെക്കുറിച്ചുള്ള സിനഡിൽ തന്റെ പ്രതിനിധികളായി വ്യത്യസ്ത സെക്ഷനുകൾ നിയന്ത്രിക്കുന്നതിനായുള്ള പ്രസിഡന്റുമാരായി നാലു കർദ്ദിനാളന്മാരെയാണ് ഫ്രാൻസിസ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.
ഇറാഖിലെ ബാഗ്ദാദിന്റെ കാൻഡിയൻ പാത്രിയർക്കീസായ കർദിനാൾ ലൂയിസ് സാക്കോ;
മഡഗാസ്കറിലെ ടോമാസിന കർദ്ദിനാൾ ദേസിയർ തസരഹാസന;
മ്യാൻമറിലെ യാങ്കൺ കർദിനാൾ ചാൾസ് ബോ;
പാപ്പുവ ന്യൂ ജ്യുയിയായിലെ പോർട്ട് മോറെസ്ബിയിൻ കർദിനാൾ ജോൺ റിബാറ്റ് എന്നിവരെയാണ് പോപ്പ് നാമനിർദ്ദേശം ചെയ്തത്.
ഒക്ടോബർ 3 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെത്രാന്മാരുടെ സിനഡിൽ “യുവജനവും, വിശ്വാസവും, ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയമാണ് ചർച്ച ചെയ്യുക.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.