
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഉണ്ണി ഈശോ രൂപങ്ങള്‍ ആശീര്‍വദിച്ച് നല്‍കി ഫ്രാന്‍സിസ് പാപ്പ. രൂപങ്ങളുമായെത്തിയ കുട്ടിളെ അഭിവാദനം ചെയ്ത ശേഷമാണു ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചത്. ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ച
ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ചത്വരത്തില്‍ സന്നിഹിതരായവരെയും വിവിധ മാദ്ധ്യമങ്ങളിലൂടെ പങ്കുചേര്‍ന്നവരെയും പാപ്പാ പ്രത്യേകമായി അഭിനന്ദിച്ചു.
കൂട്ടികളുടെ സാന്നിദ്ധ്യത്തെ ക്രമീകരിച്ചതിന് റോമാ രൂപതയുടെ ഓറട്ടറികളുടെ കേന്ദ്രത്തെ പാപ്പാ അഭിനന്ദിച്ചു. യൂറോപ്പിലെ പല ഇടകകളിലും പാരമ്പര്യമായി നിലനിൽക്കുന്ന രീതിയാണ് ആഗമന കാലത്തിന്റെ മൂന്നാം ഞായറില്‍ പുൽക്കൂട്ടിൽ വക്കാനുളള ഉണ്ണി ഈശോയെ ദേവാലയങ്ങളില്‍ എത്തിച്ച് ആശീര്‍വദിക്കുക എന്നത്.
തുടര്‍ന്ന് കുട്ടികള്‍ അവരുടെ കുഞ്ഞിക്കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉണ്ണിശോയുടെ രൂപങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു. ദൈവസ്നേഹം ലോകത്തിനു നല്കുവാനായി പുല്‍ക്കൂട്ടില്‍ താഴ്മയിലും സ്നേഹത്തിലും പിറന്ന ഉണ്ണിയേശുവിന്റെ എളിമയുള്ള ആര്‍ദ്രത കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.