
മാരാമണ്‍: പദ്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. രാജ്യം സാധാരണക്കാരെയും അംഗീകരിക്കുന്നുവെന്നതി
ഇന്നലെ വൈകുന്നേരം 5.50ന് ഡൽഹിയിൽനിന്നു വിളിച്ച് ബഹുമതിയെക്കുറിച്ചു പറഞ്ഞിരുന്നു. ബഹുമതി സ്വീകരിക്കുന്നതിനു തടസമുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. രാജ്യത്തിനുവേണ്ടി ഏറെയൊന്നും താൻ ചെയ്തതായി കരുതുന്നില്ല. ഭാരതരാഷ്ട്രം അതിന്റെ വിശാലത ഉൾക്കൊള്ളുന്നുണ്ട്. മറ്റു രാഷ്ട്രങ്ങളിൽ ഇത്തരം ബഹുമതികൾ പ്രമാണിമാർക്കു മാത്രമേ നൽകാറുള്ളൂ. എന്നാൽ, ഭാരതം സാധാരണക്കാർക്കും ബഹുമതി നൽകുന്നുവെന്നതിൽ അഭിമാനമുണ്ടെന്ന് മാർ ക്രിസോസ്റ്റം പറഞ്ഞു.
ഇനി ഇതു വാങ്ങാൻ ഡൽഹി വരെ പോകണമല്ലോയെന്ന് അദ്ദേഹം നർമസ്വരത്തിൽ പറഞ്ഞു. ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവർ മാരാമണ്‍ അരമനയിലെത്തി സന്തോഷം പങ്കിട്ടു
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.