
കണ്ണൂർ: കണ്ണൂർ രൂപത ബൈബിൾ കൺവൻഷന് മേരിമാതാ സ്കൂൾ ഗ്രൗണ്ടിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപം തെളിയിച്ചതോടെ തുടക്കമായി. തകർന്നുപോയ മനുഷ്യ ജീവിതത്തെ നേർവഴിയിൽ നയിക്കാൻ ദൈവം തക്കസമയത്ത് തന്നെ ഇടപെടുമെന്ന് ആർച്ച് ബിഷപ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. നേരത്തെ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. തുടർന്ന് ശാലോം ധ്യാന ടീമിന്റെ രോഗശാന്തി ശുശ്രൂഷ നടന്നു.
കൺവൻഷന് മുന്നോടിയായി പരിയാരം സെന്റ് സേവിയേഴ്സ് പള്ളി പരിസരത്ത് ആരംഭിക്കുന്ന സെന്റ് ജോൺസ് സെമിനാരിയുടെ ശിലാഫലകം ആശീർവാദം ആർച്ച് ബിഷപ് നിർവഹിച്ചു. ഇന്ന് കൺവൻഷന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.