അനിൽ ജോസഫ്
സ്കോപ്യേ: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ മദര്‍ തെരെസയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചു. ഒരു പാപ്പാ ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നതും ചരിത്രത്തിന്‍റെ ഭാഗമായി.
പാവങ്ങളായവരോട് ദൈവത്തിനുളള സ്നേഹത്തിന്‍റെ സാക്ഷ്യം വഹിച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്ന് പാപ്പാ പറഞ്ഞു.
മദര്‍ 18 വയസുവരെ ജീവിച്ചരുന്നത് സ്കോപ്യയിലാണ്. മദര്‍ ജ്ഞാനസ്നാനം സ്വീകരിച്ച പളളി 1963-ലെ ഭൂകമ്പത്തില്‍ തകര്‍ന്നു. 2009-ലാണ് മദറിന്‍റെ പേരില്‍ ജന്‍മനാട്ടില്‍ സ്മാരകം ഉയര്‍ന്നത്.
മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സ്കോപ്യയില്‍ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. മദര്‍ തെരേസയുടെ 2 ബന്ധുക്കളും പപ്പയുടെ കൂടികാഴ്ചയില്‍ പങ്കെടുത്തു. ബള്‍ഗേറിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷമാണ് പാപ്പ മാസിഡോണയയിലെത്തിയത്.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.