
അനിൽ ജോസഫ്
സ്കോപ്യേ: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ മദര്‍ തെരെസയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചു. ഒരു പാപ്പാ ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നതും ചരിത്രത്തിന്‍റെ ഭാഗമായി.
പാവങ്ങളായവരോട് ദൈവത്തിനുളള സ്നേഹത്തിന്‍റെ സാക്ഷ്യം വഹിച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്ന് പാപ്പാ പറഞ്ഞു.
മദര്‍ 18 വയസുവരെ ജീവിച്ചരുന്നത് സ്കോപ്യയിലാണ്. മദര്‍ ജ്ഞാനസ്നാനം സ്വീകരിച്ച പളളി 1963-ലെ ഭൂകമ്പത്തില്‍ തകര്‍ന്നു. 2009-ലാണ് മദറിന്‍റെ പേരില്‍ ജന്‍മനാട്ടില്‍ സ്മാരകം ഉയര്‍ന്നത്.
മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സ്കോപ്യയില്‍ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. മദര്‍ തെരേസയുടെ 2 ബന്ധുക്കളും പപ്പയുടെ കൂടികാഴ്ചയില്‍ പങ്കെടുത്തു. ബള്‍ഗേറിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷമാണ് പാപ്പ മാസിഡോണയയിലെത്തിയത്.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.