ജോസ് മാർട്ടിൻ
പൂങ്കാവ് /ആലപ്പുഴ: വിശ്വപ്രസിദ്ധ വിശുദ്ധവാര തീർഥാടനകേന്ദ്രമായ കൊച്ചി രൂപതയുടെ പൂങ്കാവ് ഔർ ലേഡി ഓഫ് അസംഷൻ ദേവാലയത്തിൽ എല്ലാവർഷവും പെസഹാ വ്യാഴ്ച്ച രാത്രി നടത്തിവരാറുള്ള ദീപക്കാഴ്ച്ച നേർച്ച ഈ വർഷവും പതിവുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി.
നാനാജാതിമതസ്ഥർ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നേർച്ച വിളക്ക് തെളിയിക്കാൻ പൂങ്കാവ് ദേവാലയാഅംഗണത്തിൽ എത്തുകയാണ് പതിവെങ്കിലും ഇപ്പോഴത്തെ മഹാമാരിയുടെ സാഹചര്യങ്ങൾകാരണം പങ്കാളിത്തത്തിൽ നേരിയ കുറവ് ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം നീളുന്ന ഏതാണ്ട് പതിനായിരത്തിലധികം വിളക്കുകളുടെ നിരകൾ ലോകത്ത് ഒരു ക്രിസ്ത്യൻ
ദേവാലയങ്ങളിലും ദർശിക്കാൻ സാധ്യമാവുകയില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം വിശ്വാസികൾ വിളക്കുകൾ കൊണ്ടുവരേണ്ടതില്ലായിരുന്നു. പള്ളിയിൽനിന്നും 250ഓളം വിളക്കുകൾ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശ്വാസികൾ പള്ളിയിൽ വന്ന് വിളക്കുകളിൽ എണ്ണയൊഴിച്ച് പ്രാർത്ഥിച്ചതിനു ശേഷം പാസ്ക്ക് രൂപം വന്ദിച്ച് ഭവനങ്ങളിലേക്ക് മടങ്ങുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.