
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെ പുത്തന്‍ വര്‍ഷം ആശംസിച്ച് പുതുവര്‍ഷ ദിനത്തിലെ പൊതുദര്ശനത്തില് ഫ്രാന്‍സിസ് പാപ്പ. ചൊവ്വാഴ്ച ദൈവമാതാവിന്റെ മഹോത്സവത്തിന്റെ ത്രികാല പ്രാര്‍ഥനയുടെ സമാപനത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആശംസകളും അഭിവാദ്യവും അര്‍പ്പിച്ചത്.
ഈ മഹോത്സവനാളില്‍ റോമാ നഗരത്തിനും, ലോകത്തിനും സാഹോദര്യത്തിന്റെ സന്ദേശം നല്‍കുകയാണെന്നും, അത് സമാധാനത്തിനും സമൃദ്ധിക്കുമായുള്ള സന്ദേശമായി താന്‍ നവീകരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലും പാപ്പ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുകയും അഭ്യര്‍ത്ഥന നടത്തുകയും ചെയ്തത് എന്നത് ഇത്തവണത്തെ ക്രസ്മസിനെയും പുതുവര്‍ഷത്തെയും വ്യത്യസ്തമാക്കി.
ത്രികാല പ്രാര്‍ഥനയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്കേൾക്കാനായി അണിനിരന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.