തൃക്കൊടിത്താനം: ചട്ടയും മുണ്ടും കവുണിയും കുണുക്കും അണിഞ്ഞ കൊച്ചു സുന്ദരികൾ, ജൂബായും മുണ്ടും അണിഞ്ഞ കൊച്ചു മിടുക്കന്മാർ. മാർഗംകളിയും റമ്പാൻപാട്ടും അരങ്ങുണർത്തി
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനപള്ളിയി
ആയിരത്തിയഞ്ഞൂ
കുട്ടികൾക്ക് പുറമെ അധ്യാപികമാരും ചട്ടയും മുണ്ടും കുണുക്കും അണിഞ്ഞെത്തിയത് സംഗമത്തെ ഏറെ പ്രോജ്ജ്വലമാക്കി.
പ്രഭാതം മുതൽ പരമ്പരാഗത നസ്രാണിവേഷം ധരിച്ച കുട്ടികളും മുതിർന്നവരും തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലേക്ക് എത്തിച്ചേർന്നത് കൗതുകക്കാഴ്ചയാ
മാർ തോമ്മായുടെ മാർഗം പിന്തുടരുമെന്ന് ദേവാലയത്തിനു മുന്നിലെ കൽക്കുരിശ് സാക്ഷിയായി കുട്ടികൾ പ്രതിജ്ഞ എടുത്തു.
രാവിലെ അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്കു നസ്രാണി കലാരൂപങ്ങളായ മാർഗംകളി, റമ്പാൻ പാട്ടു തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി.
ഫാ. ജിജോ കുറിയന്നൂർ പറന്പിൽ, ഫാ. ജോസഫ് പൂവേലിൽ, ഹെഡ്മാസ്റ്റർ ജാൻസണ് ജോസഫ്, സിജോ ആന്റണി, ട്രസ്റ്റി ജേക്കബ് മനയ്ക്കൽ, പി.ടി.എ. പ്രസിഡന്റ് ബാബു പഴയചിറ എന്നിവർ നേതൃത്വം നൽകി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.