
സ്വന്തം ലേഖകൻ
ഇറ്റലി: “പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു”. എന്ന വിവരണത്തോടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങിനടക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്താണ്?
ആദ്യമേ പറയട്ടെ ഇത് സംഭവിച്ചത് ഇറ്റലിയിൽ അല്ല. ഇത് സംഭവിച്ചത് നിക്കരാഗ്വയിലാണ്.
നിക്കരാഗ്വയിലെ ഗ്രാനഡ കത്തീഡ്രലിന്റെ താഴികക്കുടത്തിന് മുകളിൽ നിൽക്കുന്ന കുരിശുരൂപത്തിൽ കയറിയ വിചിത്രജീവി കുരിശിനുമുകളിൽ നിലയുറപ്പിച്ചിട്ട് ആകാശത്തേയ്ക്ക് പറന്നുപോകുന്നതാണ് വീഡിയോ.
2019-ൽ കൊളോണിയൽ നഗരമായ ഗ്രാനഡയിലെ “ഇമാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്ര” ലിലാണ് സംഭവം നടന്നത്. അവിടെ തവിട്ട് നിറമുള്ള ചിറകുകളോട് കൂടിയ ഒരു മൃഗം കത്തീഡ്രലിന്റെ താഴികക്കുടത്തിൽ വന്നിരിക്കുന്നു, കുരിശിനുമുകളിൽലേയ്ക്ക് വലിഞ്ഞുകയറുന്നു, കുരിശിനുമുകളിൽ നിലയുറപ്പിക്കുന്നു, ആകാശത്തേയ്ക്ക് പറന്നുപോകുന്നു; ഇത്രയും വീഡിയോയിൽ വ്യക്തമായി കാണാം.
ഈ വീഡിയോ ജനങ്ങളുടെ ഇടയിൽ ധാരാളം കഥകൾക്ക് രൂപം നൽകുകയുണ്ടായി.
എന്നാൽ ഈ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്:
ഇതാണ് യാഥാർഥ്യം. അതിനാൽ നമ്മുടെ വാട്സാപ്പിലും ഫേസ്ബുക്കിലും കിട്ടുന്ന വീഡിയോയും, മെസേജും അതേപടി മറ്റുള്ളവർക്ക് അയച്ചുകൊടുത്ത വിഢികളാകാതിരിക്കാം. കുറഞ്ഞപക്ഷം അതിന്റെ ആധികാരികതയെങ്കിലും ഉറപ്പുവരുത്തിയിട്ട് ഫോർവേഡ് ചെയ്യുക. ഓർക്കുക, ഈ കൊറോണാക്കാലത്ത് ഇനിയും നിങ്ങളെ കാത്തിരിക്കുന്നുണ്ട് ധാരാളം ഫേക്ക് ന്യൂസുകൾ. അതിലൊന്നും വീഴാതിരിക്കുക.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.
View Comments
Thanks for revealing the source of this (FAKE) news and helping people to understand the truth...