
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കാഞ്ഞിരംകുളം ദിവ്യകാരുണ്യ ദേവാലയത്തിനു കീഴിലെ വിശുദ്ധ സെബസ്ത്യനോസ് കുരിശടി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു.
112 വര്‍ഷം പഴക്കമുളള പുരാതന കുരിശടിയുടെ ഗ്ലാസുകളാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ആക്രണം നടന്നതെന്നാണ് സൂചന. നെയ്യാറ്റിന്‍കര എസ്ഐ സെന്തില്‍കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്.
കോവളം എംഎല്‍എ എം വിന്‍സെന്‍റ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇടവക വികാരി ഫാ.ടി ബിനുവും കെഎല്‍സിഎ രൂപത ജനറല്‍ സെക്രട്ടറി ടി സദാനന്ദനും പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.