
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നടൻ ദിലീപുമായിബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ജാമ്യം ലഭിക്കാനായി ഇടപെട്ടെന്ന പരാമർശം അടിസ്ഥാന രഹിതമെന്ന് നെയ്യാറ്റിൻകര രൂപതയുടെ വക്താവ് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ഒരു രൂപതയുടെ ആത്മീയ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും മോൺ. ക്രിസ്തുദാസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
നടന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അഭ്യൂഹം പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ, ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും വികാരി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നടൻ ദിലീപുമായോ ദിലീപിനെതിരെ പരാതിയുമായി എത്തിയ ബാലചന്ദ്രനുമായോ ബിഷപ്പിനു മുൻപരിചയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പത്ര പ്രസ്താവനയുടെ പൂർണ്ണരൂപം:
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.