അനിൽ ജോസഫ്
നെയ്യാറ്റിൻകര: നടൻ ദിലീപുമായിബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ജാമ്യം ലഭിക്കാനായി ഇടപെട്ടെന്ന പരാമർശം അടിസ്ഥാന രഹിതമെന്ന് നെയ്യാറ്റിൻകര രൂപതയുടെ വക്താവ് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ഒരു രൂപതയുടെ ആത്മീയ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും മോൺ. ക്രിസ്തുദാസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
നടന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അഭ്യൂഹം പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ, ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും വികാരി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നടൻ ദിലീപുമായോ ദിലീപിനെതിരെ പരാതിയുമായി എത്തിയ ബാലചന്ദ്രനുമായോ ബിഷപ്പിനു മുൻപരിചയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പത്ര പ്രസ്താവനയുടെ പൂർണ്ണരൂപം:
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.