
അനിൽ ജോസഫ്
നെയ്യാറ്റിൻകര: നടൻ ദിലീപുമായിബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ജാമ്യം ലഭിക്കാനായി ഇടപെട്ടെന്ന പരാമർശം അടിസ്ഥാന രഹിതമെന്ന് നെയ്യാറ്റിൻകര രൂപതയുടെ വക്താവ് വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ഒരു രൂപതയുടെ ആത്മീയ നേതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും മോൺ. ക്രിസ്തുദാസ് പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.
നടന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വരുന്ന മാധ്യമ വാർത്തകൾ അഭ്യൂഹം പരത്തുന്നതും വാസ്തവ വിരുദ്ധവുമാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. കൂടാതെ, ഇത്തരം വിവാദ വിഷയങ്ങളിൽ ബിഷപ്പിനെ വലിച്ചിഴക്കരുതെന്നും വികാരി ജനറൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നടൻ ദിലീപുമായോ ദിലീപിനെതിരെ പരാതിയുമായി എത്തിയ ബാലചന്ദ്രനുമായോ ബിഷപ്പിനു മുൻപരിചയമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പത്ര പ്രസ്താവനയുടെ പൂർണ്ണരൂപം:
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.