
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വെട്ടുകാട് സെന്റ് ജോസഫ് ഇടവകാഗങ്ങളായ നിധിഷയും നിമ്മ്യയും സംസ്കൃത വ്യാകരണത്തില്‍ 3 ഉം 4ഉം റാങ്കുകള്‍ നേടി അഭിമാനമായി. കുളത്തൂര്‍ കാരക്കോട് ചിറക്ക് കിഴക്കുകര വീട്ടില്‍ ക്ഷീര കര്‍ഷകനായ ജോസിന്റെയും സിന്ധുവിന്‍റെയും ഇരട്ട മക്കളാണ് നിധിഷയും നിമ്മ്യയും.
സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും വ്യാകരണത്തില്‍ പിജി ചെയ്യാനൊരുങ്ങുകയാണ്. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കരായിരുന്നവര്‍ വലിയവിള സ്കൂളിലും കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലുമായാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഇരുവരും ഇടവകയിലെ മതബോധന അദ്ധ്യാപികമാരാണു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും, ഇടവക വികാരി ഫാ.സജിതോമസും, സഹവികാരി ഫാ.സജിന്‍തോമസും റാങ്കുകാരെ അഭിനന്ദിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.