
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വെട്ടുകാട് സെന്റ് ജോസഫ് ഇടവകാഗങ്ങളായ നിധിഷയും നിമ്മ്യയും സംസ്കൃത വ്യാകരണത്തില്‍ 3 ഉം 4ഉം റാങ്കുകള്‍ നേടി അഭിമാനമായി. കുളത്തൂര്‍ കാരക്കോട് ചിറക്ക് കിഴക്കുകര വീട്ടില്‍ ക്ഷീര കര്‍ഷകനായ ജോസിന്റെയും സിന്ധുവിന്‍റെയും ഇരട്ട മക്കളാണ് നിധിഷയും നിമ്മ്യയും.
സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരും വ്യാകരണത്തില്‍ പിജി ചെയ്യാനൊരുങ്ങുകയാണ്. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കരായിരുന്നവര്‍ വലിയവിള സ്കൂളിലും കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലുമായാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഇരുവരും ഇടവകയിലെ മതബോധന അദ്ധ്യാപികമാരാണു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും, ഇടവക വികാരി ഫാ.സജിതോമസും, സഹവികാരി ഫാ.സജിന്‍തോമസും റാങ്കുകാരെ അഭിനന്ദിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.