
സാമൂഹിക സാഹചര്യങ്ങളിൽ പരിചയമില്ലാത്തവർ ആദ്യമായി കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. അൽപം കഴിഞ്ഞ് ചോദ്യത്തെ സ്വാംശീകരികുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്നു “ഞാൻ ആരാണ്” എന്ന്.
നമ്മൾ ആരാണെന്നും നമ്മുടെ ജീവിതത്തിന്റെ അർത്ഥം എന്താണെന്നും വെളിപ്പെടുന്നത് ക്രിസ്തുവിലൂടെ ആണെന്ന് വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു: “ക്രിസ്തുവിനെക്കുറിച്ച് നമ്മൾ കാണുന്നതിനും കേൾക്കുന്നതിലും അറിയുന്നതിനും, നമ്മിൽ പ്രതീക്ഷകൾ ഉണരുന്ന തിനുംമുമ്പുതന്നെ കർത്താവിന് നമ്മുടെമേൽ ഒരു കണ്ണുണ്ടായിരുന്നു; നമ്മുടെ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പ്ലാൻ ഉണ്ടായിരുന്നു.”
സ്വന്തം കൈകളാൽ രചിച്ച സ്വന്തം ആഗ്രഹത്താൽ ആസൂത്രണം ചെയ്ത പ്രൗഢഗംഭീരവും വർണ്ണശബളവുമായ ഒരു വീരസാഹസിക കഥ പോലെ നമ്മുടെ ജീവിതം നമുക്ക് ചുറ്റുമായി ദൈവത്തിന്റെ കലണ്ടറനുസരിച്ച് താളുകൾ മറിയുന്നതുപോലെ സംഭവിക്കുന്നു.
പൂർണ്ണമായി അറിയാൻ വീഡിയോ കാണാം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.