
സ്വന്തം ലേഖകൻ
ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയുടെ പേരിൽ ഓൺലൈനിൽ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചുകൊണ്ട് സത്താൻസേവ പ്രചാരകർ.
ഇറ്റലിയിലെ ‘ലാ റിപ്പബ്ലിക്ക’ എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി പാപ്പായുമായി നടത്തിയ സംഭാഷണത്തിൽ ‘നരകം എന്ന ഒന്ന് ഇല്ല’ എന്നു പാപ്പാ പറഞ്ഞതായാണ് ഇന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഈ വാർത്ത കെട്ടിച്ചമച്ചതാണെന്നതിൽ സംശയമില്ല.
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വാർത്തകൾ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ സുലഭമാണ്. സഭയുമായി ബന്ധപ്പെട്ടും സഭയുടെ തലവനെ വളരെ ഹീനമായി അവതരിപ്പിച്ചും സൃഷ്ടിക്കപ്പെടുന്ന വ്യാജ റിപ്പോർട്ടുകളും വാർത്തകൾക്കും പിന്നിൽ പലപ്പോഴും പ്രവർത്തിക്കുന്നത് സാത്താൻ സഭയുടെ വക്താക്കളായി മാറുന്ന ഓൺലൈൻ പത്രങ്ങൾ ആണെന്ന് തെളിയിക്കപ്പെടുന്ന തരത്തിലാണ് ഓരോ വാർത്തകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ദുഃഖവെള്ളി ദിനത്തിൽ തന്നെ ഇപ്രകാരം ഒരു വാർത്ത നൽകുവാൻ തെരെഞ്ഞെടുത്തതിന് പിന്നിൽ ലക്ഷ്യം കത്തോലിക്കാ സഭ തന്നെയാണ്. ചില പത്രങ്ങൾ വളരെ ആഘോഷമായി ക്രിസ്‌തീയ പഠനങ്ങളെ പുച്ഛിക്കുന്നുണ്ടായിരുന്നു.
‘കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു പാരമ്പര്യ ആണിക്കല്ലുകൂടി ഫ്രാൻസീസ് മാർപ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.