
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ദൈവ ദാസൻ ആർച്ചുബിഷപ് മാർ ഈവാനിയോസ് മെത്രാപോലീത്താ വിശ്വാസത്തിന് റ നേർ സാക്ഷ്യമാണന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
69 മത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കബർ സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. ദുർബലമായ മനുഷ്യ ജീവിതം ദൈവത്തോട് ചേർന്നു നിന്ന് സത്യത്തെ പിൻചെല്ലുവാൻ ബാവ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
നവീകരിച്ച കബർ ചാപ്പലിൻ്റെ കൂദാശ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5ന് കുർബാനയും കബറിൽ ധൂപ പ്രാർത്ഥനയും നടക്കും. 14 ന് വൈകിട്ട് മെഴുക തിരി പ്രദക്ഷിണം നടക്കും.ജൂലൈ 15ന് ഓർമ പെരുനാൾ സമാപിക്കും.
—
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.