
അനിൽ ജോസഫ്
തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെ 77 ാം ചരമാ വാര്‍ഷികം പാങ്ങോട് കാര്‍മ്മല്‍ഗിരി ആശ്രമ ദേവാലയത്തില്‍ നടന്നു. ചരമദിനത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കൊല്ലം രൂപതാധ്യക്ഷന്‍ ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, മലങ്കര സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു മനക്കരക്കാവില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ്, മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യള്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കാര്‍മ്മല്‍ഗിരി ആശ്രമത്തിനുളളിലെ ബിഷപ് ബെന്‍സിഗറിന്‍റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.