
നെയ്യാറ്റിന്‍കര ; നമ്മുടെ ജീവിതത്തിലെ കുന്നുകളെ ഇടിച്ച് നിരപ്പാക്കി ജീവിതത്തിലെ കുഴികള്‍ നികത്തി സമതല പ്രദേശം ഉണ്ടാക്കണം. ജീവിതത്തിലെ കുന്നുകളാണ് അഹങ്കാരവും സ്വാര്‍ഥതയും തന്നിഷ്‌ടവും ഭിന്ന പ്രവര്‍ത്തികളുമെല്ലാം ജീവിതത്തിലെ കുഴികളാണ് ദുഖങ്ങളും പാപങ്ങളും വേദനകളും ഇവയെല്ലാം ഈ ക്രിസ്‌മസ് കാലയളവില്‍ പരിഹരിക്കപ്പെടണം .
ക്രിസ്‌മസ് നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുടെ പുതിയ യുഗമുണ്ടാക്കണം . കാരുണ്യത്തിന്റെയും അനുകമ്പയുടെയും പുതുയുഗത്തിലേക്ക് നമുക്ക് ഉണ്ണിയേശുവിനൊപ്പം പിച്ചവക്കാന്‍ കഴിയണം . ക്രിസ്‌മസ് പാതിരാ ദിവ്യബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അഭിവന്ദ്യ പിതാവ് രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്‌തുദാസ് , മോണ്‍. വി.പി ജോസ് തുടങ്ങിയവര്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാനക്ക് സഹകാര്‍മ്മികരായി
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.