
സ്വന്തം ലേഖകൻ
ചെല്ലാനം: ചെല്ലാനത്ത് താല്കാലിക കടൽഭിത്തി നിർമ്മാണത്തിന് മണൽചാക്ക് നിറയ്ക്കലിൽ പങ്കുചേർന്ന് കെ.എൽ.സി.ഡബ്ല്യു.എ. സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതി അംഗങ്ങൾ ചെല്ലാനം തീരദേശ മേഖല സന്ദർശിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആന്റിൽസിന്റ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്ദർശനം.
ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടശേഷം താല്കാലിക ആശ്വാസമായ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള മണൽചാക്ക് നിറയ്ക്കലിലും അവർ സജീവമായി പങ്കുകൊണ്ടു.
കൊച്ചി രൂപത പ്രസിഡന്റ് ശ്രീമതി മെറ്റിൽഡ മൈക്കിൾ കെ.എൽ.സി.ഡബ്ല്യു.എ. യെ പ്രതിനിധീകരിച്ച് സംസാരിച്ചു. താൽകാലികമായ ആശ്വാസത്തെക്കാളുപരി ശാസ്ത്രര്യമായ രീതിയിൽ കടൽ ഭിത്തികൾ നിർമ്മിച്ച് ശാശ്വതപരിഹാരം ലഭ്യമാകുന്നതും കാത്തിരിക്കുകയാണ് ചെല്ലാനത്തുകാർ.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.