സ്വന്തം ലേഖകൻ
ചെല്ലാനം: ചെല്ലാനത്ത് താല്കാലിക കടൽഭിത്തി നിർമ്മാണത്തിന് മണൽചാക്ക് നിറയ്ക്കലിൽ പങ്കുചേർന്ന് കെ.എൽ.സി.ഡബ്ല്യു.എ. സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതി അംഗങ്ങൾ ചെല്ലാനം തീരദേശ മേഖല സന്ദർശിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആന്റിൽസിന്റ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്ദർശനം.
ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടശേഷം താല്കാലിക ആശ്വാസമായ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള മണൽചാക്ക് നിറയ്ക്കലിലും അവർ സജീവമായി പങ്കുകൊണ്ടു.
കൊച്ചി രൂപത പ്രസിഡന്റ് ശ്രീമതി മെറ്റിൽഡ മൈക്കിൾ കെ.എൽ.സി.ഡബ്ല്യു.എ. യെ പ്രതിനിധീകരിച്ച് സംസാരിച്ചു. താൽകാലികമായ ആശ്വാസത്തെക്കാളുപരി ശാസ്ത്രര്യമായ രീതിയിൽ കടൽ ഭിത്തികൾ നിർമ്മിച്ച് ശാശ്വതപരിഹാരം ലഭ്യമാകുന്നതും കാത്തിരിക്കുകയാണ് ചെല്ലാനത്തുകാർ.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.