
ജോസ് മാർട്ടിൻ
ഒറ്റമശ്ശേരി: കടലാക്രമണം അതിരൂക്ഷമായ ആലപ്പുഴയിലെ ഒറ്റമശ്ശേരിയിലെ കടലിന്റെ മക്കൾക്ക് താൽകാലികമായെങ്കിലും ആശ്വാസം പകർന്ന്, കടൽ ഭിത്തി നിർമാണത്തിന്റെ പ്രാരംഭ ജോലികളുടെ ഭാഗമായി കല്ലുകൾ എത്തി തുടങ്ങി. ആലപ്പുഴ രൂപതാ സോഷ്യൽ ആക്ഷൻ ടീമിന്റെയും, കെ.സി.വൈ.എം. ആലപ്പുഴ രൂപതാ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടന്നുവന്ന സമരങ്ങൾ വിജയം കണ്ടുതുടങ്ങുന്നു.
ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപൊഴിയിലിന്റെയും, ആലപ്പുഴ സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിലിന്റെയും ശക്തമായ ഇടപെടലുകൾ ആണ് ഇതിന്റെ പിന്നിലുണ്ടെന്ന് സമര സമിതി പറയുന്നു. കാരണം, സഹായ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ കടലാക്രമണത്തിൽ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുന്ന ചെല്ലാനം, ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ അരയൊപ്പം വെള്ളത്തിലൂടെ നടന്ന് ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ ചെല്ലുകയു അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത് മാധ്യമ ശ്രദ്ധയാകര്ഷിച്ചിരുന്നും.
കൂടാതെ, ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ തൽസമയം സർക്കാരിനെയും, ജില്ലാ ക്ളറ്ററേയും മാറ്റ് അധികാരികളെയും അറിയിക്കുകയും ചെയുന്നത്തിന് നിരതരമായി ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ, മെത്രാൻ വിളിച്ച് കൂട്ടിയ സർവകക്ഷിയോഗവും ഫലം കണ്ടിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.