
സ്വന്തം ലേഖകൻ
ചെല്ലാനം: ചെല്ലാനത്ത് താല്കാലിക കടൽഭിത്തി നിർമ്മാണത്തിന് മണൽചാക്ക് നിറയ്ക്കലിൽ പങ്കുചേർന്ന് കെ.എൽ.സി.ഡബ്ല്യു.എ. സംസ്ഥാന സമിതി അംഗങ്ങൾ. സംസ്ഥാന സമിതി അംഗങ്ങൾ ചെല്ലാനം തീരദേശ മേഖല സന്ദർശിച്ച് പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആന്റിൽസിന്റ നേതൃത്വത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സന്ദർശനം.
ദുരിതമനുഭവിക്കുന്നവരെ നേരിൽ കണ്ടശേഷം താല്കാലിക ആശ്വാസമായ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള മണൽചാക്ക് നിറയ്ക്കലിലും അവർ സജീവമായി പങ്കുകൊണ്ടു.
കൊച്ചി രൂപത പ്രസിഡന്റ് ശ്രീമതി മെറ്റിൽഡ മൈക്കിൾ കെ.എൽ.സി.ഡബ്ല്യു.എ. യെ പ്രതിനിധീകരിച്ച് സംസാരിച്ചു. താൽകാലികമായ ആശ്വാസത്തെക്കാളുപരി ശാസ്ത്രര്യമായ രീതിയിൽ കടൽ ഭിത്തികൾ നിർമ്മിച്ച് ശാശ്വതപരിഹാരം ലഭ്യമാകുന്നതും കാത്തിരിക്കുകയാണ് ചെല്ലാനത്തുകാർ.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.